ദേവി
ചൈതന്യം ആവാഹിച്ചു രൗദ്രതാളത്തിൽ ചുവടു വയ്ച്ചു കാവ് തീണ്ടുന്ന കോമരങ്ങളും
, അശുദ്ധമെന്നു "മുദ്ര ചാർത്തപ്പെട്ട" പദങ്ങൾ കൊണ്ട്, വന്യമായ രതി
ഭാവനകളാൽ കോർത്തിണക്കിയ "ഭരണിപ്പാട്ടുകളും" കൊടുങ്ങല്ലൂർ കാവിനെ പ്രകമ്പനം
കൊള്ളിക്കും. ഇതെല്ലം കണ്ടും കേട്ടും കൊടുങ്ങല്ലൂരമ്മ മന്ദസ്മിതം തൂകും ...
അതില്‍ കത്തിജ്ജ്വലിക്കുന്ന സൂര്യന്റെ പൊന്‍പ്രഭ പോലും മങ്ങിപോകും !
No comments:
Post a Comment